• Shuffle
    Toggle On
    Toggle Off
  • Alphabetize
    Toggle On
    Toggle Off
  • Front First
    Toggle On
    Toggle Off
  • Both Sides
    Toggle On
    Toggle Off
  • Read
    Toggle On
    Toggle Off
Reading...
Front

Card Range To Study

through

image

Play button

image

Play button

image

Progress

1/11

Click to flip

Use LEFT and RIGHT arrow keys to navigate between flashcards;

Use UP and DOWN arrow keys to flip the card;

H to show hint;

A reads text to speech;

11 Cards in this Set

  • Front
  • Back

സങ്കീര്‍ത്തനങ്ങള്‍ 3 : 5

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 4 : 7

ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്‌ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്‌ദം എന്റെ ഹൃദയത്തില്‍ അങ്ങു നിക്‌ഷേപിച്ചിരിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 5 : 12

കര്‍ത്താവേ, നീതിമാന്‍മാരെഅവിടുന്ന്‌ അനുഗ്രഹിക്കുന്നു;പരിചകൊണ്ടെന്നപോലെകാരുണ്യംകൊണ്ട്‌ അവിടുന്ന്‌അവരെ മറയ്‌ക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 8 : 2

ശത്രുക്കളെയും രക്‌തദാഹികളെയുംനിശ്‌ശബ്‌ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്‌തമായ കോട്ടകെട്ടി.

സങ്കീര്‍ത്തനങ്ങള്‍ 8 : 3,4,5

അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്‌ഥാപി ച്ചചന്‌ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു.അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രംമര്‍ത്യന്‌ എന്തു മേന്‍മയുണ്ട്‌? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന്‌ എന്ത്‌ അര്‍ഹതയാണുള്ളത്‌?


എന്നിട്ടും അവിടുന്ന്‌ അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്‌ത്തി; മഹത്വവും ബഹുമാനവുംകൊണ്ട്‌അവനെ മകുടമണിയിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 16 : 5

കര്‍ത്താവാണ്‌ എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്‌.

സങ്കീര്‍ത്തനങ്ങള്‍ 18 : 35

അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി.

സങ്കീര്‍ത്തനങ്ങള്‍ 27 : 10

അപ്പനും അമ്മയും എന്നെ ഉപേക്‌ഷിച്ചാലും കര്‍ത്താവ്‌ എന്നെ കൈക്കൊള്ളും.

സങ്കീര്‍ത്തനങ്ങള്‍ 25 : 12

കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.

സങ്കീര്‍ത്തനങ്ങള്‍ 27 : 14

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍;കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്

സങ്കീര്‍ത്തനങ്ങള്‍ 34 : 5

അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.